Skip to main content

Posts

Showing posts from September, 2010

ചിറമ്മല്‍ ഈനാശു ഫ്രാന്സിസേ, ഡാ പ്രാന്ജിയേട്ടാ

പാലേരി മാണിക്യ ത്തിനു ശേഷം  രഞ്ജിത് വീണ്ടും തന്‍റെ മാജിക്‌ പുറതെടുതിരിക്കുന്നു, "പ്രന്ജിയെട്ടന്‍ ആന്‍ഡ്‌ ദി സൈന്റ്റ്". "ഡാ ഗഡിയെ സംഗതി കലക്കിട്ട, പ്രന്ജിയെട്ടന്‍ ച്ചുല്ലനയിട്ടെണ്ട്" തൂവന തുമ്പികള്‍ക്ക് ശേഷം ഇത്ര മനോഹരമായി തൃശൂര്‍ ഭാഷ മറ്റൊരു സിനിമയില്‍ ഉപയോഗിച്ച് കണ്ടിട്ടില്ല.  മൊത്തത്തില്‍ സംഗതി കൊള്ളാം.  എന്തോ എനിക്ക് സംഗതി അങ്ങ് വളരെ ഇഷ്ട്ടമായി.  കാശു കുറെ കയ്യില്‍ ഉണ്ടെങ്കിലും പ്രാന്ജിയെട്ടാണ് നാട്ടില്‍ ഒരു പേരില്ല.  എല്ലാവരും പുള്ളിയെ അരി പ്രാഞ്ചി എന്നാണ് വിളിക്കുനത്‌, അതൊന്നു മാറി കിട്ടാന്‍ പുള്ളി പെടാത്ത പാടില്ല, അത് തന്നെയാണ് സിനിമയുടെ കഥയും.  പുള്ളി ഒരു പദ്മസ്രി ഒപ്പിക്കാന്‍ വരെ ശ്രമിക്കുന്നു. പക്ഷെ ഓരോ തവണയും അത് പരാജയപ്പെടുന്നു. അന്തോനീസു പുന്ന്യളനോട്  പ്രാഞ്ചി  തന്‍റെ ജീവിധ കഥ പറയുന്നതായാണ് സിനിമ,  മമൂട്ടി പ്രത്യേഗിച്ച് ഒരു ഗിമിക്കുമില്ലാതെ അഭിനയിച്ചിരിക്കുന്നു.  ഇന്നച്ചനും പ്രിയാമണിയും, ഒന്ന് മിന്നി മറയുന്നു ഉള്ളു എങ്കിലും സിദ്ദികും സ്വന്തം വേഷം ഭദ്രമാകിയിരിക്കുന്നു. ചില രംഗങ്ങളില്‍ ഞാന്‍ ശരിക്കും ചിരിച്ചു.  ഇന്റെര്‍വലിനു ശേഷം ചില ഇടങ്ങളില്‍

യാത്രയിലെ നഷ്ടം

കമ്പനിയില്‍ നിന്നും താഴേക്ക്‌ ലിഫ്റ്റില്‍ വന്നു കൊണ്ടിരുന്നപ്പോള്‍ ആണ് ഒരു ഫോണ്‍ വന്നത്, ഒന്നാമത്തെ നിലയില്‍ ആണ് കമ്പനി എങ്കിലും താഴേക്ക്‌ വരാന്‍ ലിഫ്റ്റ്‌ ആണ് ഉപയോഗിക്കുന്നത് അല്ലെങ്കില്‍ ഫയര്‍ exit വഴി ഇറങ്ങണം. "ഇവന്‍ മാര്‍ക്ക് രണ്ടു നില കയറാന്‍ മര്യാദക്കുള്ള ഒരു കോവണി വച്ചാല്‍ എന്തായിരുന്നു" എന്നും മനസ്സില്‍ കരുതും. പരിചയം ഇല്ലാത്ത നമ്പര്‍ ആണ്, ഇന്ത്യന്‍ നമ്പര്‍ അല്ല, വല്ല clientum  ആണോ മനസ്സില്‍ കരുതി.  ഫോണ്‍ എടുത്തപ്പോഴേക്കും കട്ട്‌ ആയി.  പുറത്തിറങ്ങിയപ്പോള്‍ വീണ്ടും കാള്‍. "ഹലോ" "മാഷെ ഞാന്‍ മിര്‍ദാസ് ആണ്" "ആഹാ നീ ഇപ്പോള്‍ എവിടുന്നാ" "പാരിസില്‍ നിന്നും, client വിസിറ്റ് ആണ്, രണ്ടാഴ്ച് " "എന്ത് പറ്റി, ഇപ്പോള്‍ വിളിക്കാന്‍ അവിടെ പുലര്‍ച്ചെ ആയിരിക്കുമല്ലോ?" "അതെ രാവിലെ അഞ്ചു മണി" അവന്റെ ശബ്ദം വല്ലാതെ ഇടരുന്നത് പോലെ തോന്നി "നീ കാര്യം പറ എന്ത് പറ്റി?" "ഞാന്‍ ഞാന്‍ വരുണിനെ കണ്ടു..........................................." വയനാട്ടില്‍ ഒരു ട്രിപ്പ്‌ പോണം എന്ന് മിഥുന്‍ പറഞ്ഞപ്പോള്

Urban Legends

You will pass all papers in a semester automatically if your roommate commits suicide. Surprised? Good evening toastmasters and evaluators Let me tell you one more story.  One day a baby sitter was waiting at her master’s home with kid.  Suddenly she heard the phone ringing on down stairs.  She went down and picked up the phone.  But there was only a heavy breathing sound.  She asked “Who is this?” There was no answer, again she asked “Who is this?” again breathing sound.  She hangs up the phone.  The process continued for 3 to 4 times and she got irritated, she called the police and informed about the incident.  When the next call arrived police informed that the call is originating from upstairs, she ran back to baby and found a man was holding the baby on one hand and phone on another hand, police arrived at the scene and arrested the person. Do you believe this story; don’t these are called Urban Legends. You all are familiar with superstitious phrases.   So what is the differen